നവാസ് ഒത്തുതീർപ്പ് വാഗ്ദാനം അയച്ചു

നവാസുദ്ദീൻ ആലിയക്ക് ഒത്തുതീർപ്പ് കത്ത് അയച്ചിരുന്നു, എന്നിട്ടും പ്രശ്നം പരിഹരിക്കാനായില്ല. റിപ്പോർട്ടുകൾ പ്രകാരം, നവാസുദ്ദീൻ ഒരു ഉപാധി വെച്ചിട്ടുണ്ട്. കുട്ടികളെ കാണാൻ അനുവദിച്ചാൽ ആലിയക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി പിൻവലിക്കാമെന്നാണ് അദ്ദേഹം

മാർച്ച് 30-ന് നടന്ന മുൻ സിറ്റിംഗിൽ കുട്ടികളുടെ ഭാവിയെ കണക്കിലെടുത്ത് കേസ് അടച്ചിട്ട മുറിയിൽ ഒത്തുതീർപ്പാക്കാൻ കോടതി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

കോടതി ഇങ്ങനെ പ്രസ്താവിച്ചു, "ഞങ്ങൾ കുട്ടികളെക്കുറിച്ച് ഉത്കണ്ഠാകുലരാണ്, അതിനാൽ സമാധാനപരവും സൗഹാർദ്ദപരവുമായ രീതിയിൽ കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ്." വാദം കേൾക്കുന്ന വേളയിൽ നവാസുദ്ദീൻ, ആലിയ, അവരുടെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ എ

നവാസുദ്ദീൻ സിദ്ദിഖിയും മുൻ ഭാര്യ ആലിയയും തമ്മിലുള്ള കുട്ടികളുടെ കസ്റ്റഡി കേസ്സിന്റെ വാദം പൂർത്തിയായി

കോടതി അടുത്ത 45 ദിവസത്തേക്ക് കുട്ടികളുടെ കസ്റ്റഡി ആലിയക്ക് നൽകി. ഈ കാലയളവിൽ കുട്ടികൾ പഠിക്കുന്ന ദുബായിലേക്ക് അവരെ അയയ്ക്കും. 45 ദിവസത്തിന് ശേഷം കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.

നവാസുദ്ദീൻ്റെ കുട്ടികളുടെ സംരക്ഷണം തൽക്കാലം മുൻ ഭാര്യക്ക്

45 ദിവസത്തിനു ശേഷം വീണ്ടും വാദം കേൾക്കും; ഇരുവർക്കും ഒത്തുതീർപ്പിന് കോടതിയുടെ നിർദ്ദേശം.

Next Story