പ്രീതി സിന്റ മത്സരം കാണാനെത്തി

ഏകദേശം 3 വർഷങ്ങൾക്ക് ശേഷം മൊഹാലിയിലെ ഐ.എസ്. ബിന്ദ്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐ.പി.എൽ മത്സരം നടന്നു. കൊൽക്കത്ത ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്തു. പഞ്ചാബ് ആദ്യ ഇന്നിംഗ്സിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. ഈ സമയം ഫ്രാഞ്ചൈസിയുടെ ഉടമയും ബോളിവു

ഫ്ലഡ്‌ലൈറ്റുകൾ തകരാറിലായതിനെ തുടർന്ന് രണ്ടാം ഇന്നിംഗ്‌സ് വൈകി തുടങ്ങി.

റഹ്മാനുള്ള ഗുർബാസ് 101 മീറ്റർ സിക്സർ പറത്തി. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സ് ഫ്രാഞ്ചൈസിയുടെ ഉടമയുമായ പ്രീതി സിന്റ മത്സരം കാണാനെത്തി. മത്സരത്തിലെ അത്തരം പ്രധാന നിമിഷങ്ങൾ ഈ വാർത്തയിൽ നമ്മുക്ക് അറിയാം. മത്സര റിപ്പോർട്ട് വായിക്കാൻ തുടരുക.

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 16-ാം സീസണിൽ ശനിയാഴ്ച ആദ്യ ഡബിൾ ഹെഡർ മത്സരം നടന്നു.

മൊഹാലിയിൽ പഞ്ചാബ് കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ മഴ തടസ്സമുണ്ടാക്കി. ഇത് കാരണം രണ്ടാം ഇന്നിംഗ്സിൽ 4 ഓവർ കളി നടക്കാതെ പോവുകയും ഡക്ക്‌വർത്ത് ലൂയിസ് (DLS) നിയമപ്രകാരം പഞ്ചാബ് 7 റൺസിന് വിജയിക്കുകയും ചെയ്തു.

മൊഹാലിയിലെ ഫ്ലഡ്‌ലൈറ്റുകൾ കളി അര മണിക്കൂർ തടസ്സപ്പെടുത്തി

ഗുർബാസിൻ്റെ 101 മീറ്റർ സിക്സർ, മഴ കാരണം നാല് ഓവർ ബാക്കി നിൽക്കെ KKR തോറ്റു.

Next Story