മഹാവാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ രാംനഗർ ഗ്രാമത്തിൽ ഒരു യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഗ്രാമത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു. രാംനഗർ സ്വദേശിയായ രോഹിത് രാവിലെ വീട്ടിൽ നിന്ന് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. അവിടെ നിന്ന്
ചൗദ്വാറിന് കീഴിലുള്ള മഹിഷിലന്ദയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശങ്കർപൂർ, ബെർഹാംപൂർ എന്നീ അണ്ടർ 18 ക്രിക്കറ്റ് ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടക്കുകയായിരുന്നു. മഹിഷിലന്ദ സ്വദേശിയായ ലക്കി റൗത്ത് ആയിരുന്നു അമ്പയർ. 12.30 ന് അമ്പയർ ലക്കി ഒരു പന്ത് നോ-ബോൾ ആയി വിധിച്ചു.
മത്സരം കളിക്കുകയായിരുന്നവർ അമ്പയറിംഗ് ചെയ്യുകയായിരുന്ന 22-കാരനായ ലക്കി റൗത്തിനെ ബാറ്റ് കൊണ്ടും കത്തികൊണ്ടും ആക്രമിച്ചു കൊലപ്പെടുത്തി. ലക്കി ഒരു പന്ത് നോ ബോൾ എന്ന് വിധിച്ചതിനെത്തുടർന്ന് കളിക്കാർ ഇതിനെ എതിർത്തു. തർക്കം മൂർച്ഛിച്ച് അവർ ലക്കിയെ ആക്രമിക്കുക
ഒഡീഷയിൽ സൗഹൃദ മത്സരത്തിനിടെ കൊലപാതകം; 4 പ്രതികൾ അറസ്റ്റിൽ.